ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ മകള്‍ അനര്‍ ജയേഷ് പട്ടേലിന്റെ കമ്പനിക്ക് ഗിര്‍ സിംഹ സാങ്ച്വറിക്ക് സമീപത്ത് 400 ഏക്കര്‍ ഭൂമി ചുളു വിലയില്‍ ലഭിച്ചു. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഭൂമി ലഭിച്ചത്. കൂടാതെ അക്കാലത്ത് ആനന്ദിബെന്‍ പട്ടേല്‍ റവന്യു മന്ത്രിയുമായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
This post was last modified on February 5, 2016 2:51 pm