ഹൈ എന്‍ഡ് മൊബൈല്‍ വാങ്ങാനായി പതിമൂന്നുകാരി സ്വന്തം ശരീരം വിറ്റു.ഗുജറാത്തിലെ സുഭാന്‍പുരയിലാണ് സംഭവം.പലവ്യഞ്ജനക്കട നടത്തുന്ന അമ്മ ഇല്ലാത്തപ്പോഴാണ് ഇതെല്ലാം നടന്നത് . ഗര്‍ഭിണിയാണെന്ന് സംശയം തോന്നിയപ്പോഴാണ് പെണ്‍കുട്ടി വിവരം അമ്മയെ അറിയിച്ചത്. കുട്ടിയെ കൌണ്‍സിലിംഗിനു വിധേയയാക്കി.കൂടുതല്‍ അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.indiatimes.com/