കൊളറാഡോയിലെ ലൂക്കാസ് ഹിഞ്ച് എന്ന 37കാരന് സഹിക്കാന്‍ കഴിഞ്ഞില്ല. തന്നോട് സഹകരിക്കാത്ത കംപ്യുട്ടറിന് നേരെ അയാള്‍ വെടിയുതിര്‍ത്തു. ഒന്നും രണ്ടും തവണയല്ല എട്ടു തവണ. താന്‍ നിയമം ലംഘിക്കുകയായിരുന്നു എന്ന് അപ്പോള്‍ ഓര്‍ത്തില്ല എന്നാണ് കക്ഷി പോലീസിനോട് പറഞ്ഞത്. ഈ കമ്പ്യൂട്ടര്‍ ഘാതകനെ കാത്തിരിക്കുന്ന ശിക്ഷ എന്തായിരിക്കും? കൂടുതല്‍ വായിക്കൂ…