കോഴിക്കോട് ഐ ഐ എമ്മിലെ പെൺകരുത്താണിപ്പോൾ സംസാര വിഷയം. 55 ശതമാനം ബിരുദ ധാരികളും സ്ത്രീകൾ ആയതോടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ സ്ഥാപനം. “ഇന്ന് ഉന്നത സ്ഥാനങ്ങളിൽ വളരെ കുറച്ച് സ്ത്രീകൾ അല്ലേ ഉള്ളൂ. നാളെ ഞങ്ങളെല്ലാം വിവിധ കമ്പനികളുടെ സി ഇ ഒകൾ ആയി മാറും,“ആവേശഭരിതയായ അങ്കിതാ പൈ എന്ന വിദ്യാർഥിനി പറയുന്നു. വാർത്ത ഇവിടെ വായിക്കാം..
http://www.ndtv.com/india-