UPDATES

എഡിറ്റര്‍

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ജിഹാദിയാക്കിയത് ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം

Avatar

ഇന്ത്യ പിടികൂടാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഭീകരില്‍ ഒന്നാണ് ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍. ഇന്ത്യാക്കാരെല്ലാം അസറിനെ ഓര്‍ക്കുന്നത് 1999-ലെ വിമാനം റാഞ്ചലിനെ തുടര്‍ന്ന് ഇന്ത്യയും ഭീകരരും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്ന് ഇയാളെ വിട്ടയക്കപ്പെട്ട സംഭവത്തിലാണ്. അസര്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത് വ്യാജ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുമായിട്ടാണ്. 1994 ജനുവരി 29-ന് ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അസര്‍ ആദ്യം സന്ദര്‍ശിച്ചത് അയോധ്യയായിരുന്നു. ഈ സന്ദര്‍ശനത്തിന് പിന്നില്‍ ഒരു കാരണമുണ്ട്. ഒരു ജിഹാദിയാകാന്‍ അസറിനെ പ്രേരിപ്പിച്ചത് 1992-ലെ ബാബ്‌റി മസ്ജിദ് സംഭവമാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/india/making-of-a-terrorist-babri-masjid-demolition-triggered-azhar-s-jihad/story-zg6YSKXSjxRk5xo3AlvdfM.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍