രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ്. പാക്കിസ്ഥാനിലെ ബിസിനസുകാരനായ ജമീല്‍ സോളാംഗി ഹിന്ദുമതസ്ഥനായ ധര്‍മോ സോച്ചിയെ സമീപിച്ചു. അയാളുടെ തലയില്‍ തോക്കിന്‍ കുഴല്‍ മുട്ടിച്ചുകൊണ്ട് ജമീല്‍ ആവശ്യപ്പെട്ടത് മകളെ വിവാഹം ചെയ്ത് കൊടുക്കാനായിരുന്നു. തീരുമാനം അനുകൂലമല്ലെങ്കില്‍ കുടുംബത്തോടെ വകവരുത്തുമെന്നായിരുന്നു ഭീഷണി . വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.