ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനില്‍ നടന്ന രണ്ടാഴ്ച കാലത്തെ പ്രത്യേക സിനഡ്, കുടുംബബന്ധങ്ങളുടെ കാര്യത്തില്‍ ആധുനിക കാലത്ത് കാത്തലിക് സഭ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചുള്ള തീരുമാനത്തില്‍ പൊതുഅഭിപ്രായത്തിലെത്താതെ പിരിയുകയായിരുന്നു. കുടുംബങ്ങളുടെ കാര്യത്തില്‍ സിനഡില്‍ ഉയര്‍ന്ന 7 പാഠങ്ങള്‍ എന്തൊക്കെയായിരുന്നു? വിശദമായി വായിക്കു.
http://ncronline.org/news/