സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും സംവരണം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി വാദിക്കുന്നവരാണ് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങള്‍. എന്നാല്‍ ഈ പത്രത്താളുകളില്‍ വനിതകളായ മാധ്യമപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ക്ക് എത്രമാത്രം പ്രാതിനിധ്യം ലഭിക്കുന്നുണ്ട്. അതറിയാന്‍ വായിക്കുക.